2015 ഒക്‌ടോബർ 31, ശനിയാഴ്‌ച

ടിപ്പു സുൽത്താൻ Part 1

പതിനെട്ടാം ശതകത്തി മൈസൂ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുത്താ എന്നറിയപ്പെടുന്ന ഫത്തേ അലിഖാടിപ്പു (ജനനം: 1750 നവംബ 20- മരണം:1799 മേയ് 4) മൈസൂ കടുവ എന്നും അറിയപ്പെട്ടു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്ര. ഹൈദരലിയുടെ മരണശേഷം (1782) മുത മരണം(1799) വരെ മൈസൂരിനെ ഭരിച്ചു. ടിപ്പു ഒരു സമത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. ഒട്ടനവധി ഭരണപരിഷ്കാരങ്ങക്ക് ടിപ്പു തുടക്കം കുറിച്ചുപുതിയ ഒരു നാണയസംവിധാനംഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങ നടത്തുകയുണ്ടായിബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളി പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകുയുണ്ടായി.
1782  പിതാവിന്റെ മരണശേഷം കൃഷ്ണാനദിയുംപശ്ചിമഘട്ടവുംഅറബിക്കടലും അതിത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലുംമറ്റു മതങ്ങളോട് അദ്ദേഹത്തിന് വളരെ കടുത്ത വിരോധം ഉണ്ടായിരുന്നില്ലെന്നു കരുതപ്പെടുന്നു. ഹൈന്ദവക്കു വേണ്ടി ചെയ്ത കാര്യങ്ങളുംമൈസൂരി സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാ ചൂണ്ടിക്കാണിക്കുന്നു. പടയോട്ടക്കാലത്ത് ക്ഷേത്രങ്ങതകത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങക്ക് ഉദാരമായ സംഭാവനക ടിപ്പു സുത്താ നകിയിട്ടുണ്ടെന്നും മറാത്തക്കാ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനനിമ്മിക്കാ ടിപ്പു സുത്താ സഹായിച്ചു എന്നും കെ.എ. പണിക്ക പറയുന്നുണ്ട്.ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ കോട്ടക്കുള്ളി തന്നെ ഹൈന്ദവക്ഷേത്രം നിലനിന്നിരുന്നുകന്നടഹിന്ദുസ്ഥാനിപേഷ്യ,അറബിക്ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്ഥമായ അഞ്ച് ഭാഷകളി പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു. ബ്രിട്ടീഷുകാക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേന്ന് യുദ്ധം നയിച്ചുരണ്ടാം മൈസൂ യുദ്ധത്തിലുപ്പടെ പ്രധാനപ്പെട്ട വിജയങ്ങ നേടുകയുണ്ടായി.
അയരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയുംബ്രിട്ടീഷുകാക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതിക വളരെയധികം ക്രൂരത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാ അയരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുത്താ. രണ്ടാം മൈസൂ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂ യുദ്ധത്തി ബ്രിട്ടീഷുകാരുടേയുംഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയി ടിപ്പു കൊല്ലപ്പെട്ടു.
ജീവചരിത്രം:ഇന്നത്തെ കോലാ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുത്താ ജനിച്ചത്. 1750 നവംബ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താ ഓലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുത്താ എന്ന പേരാണ് മാതാപിതാക്ക ഈ കുട്ടിക്കു നകിയത്പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ടിപ്പുവിന് പത്തു വയസ്സുള്ളപ്പോഹൈദരലി ശ്രീരംഗപട്ടണം വിട്ട് പലായനം ചെയ്യുകയുണ്ടായി. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്ന് ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഹൈദ ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോ തന്റെ കുടുംബത്തെ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റി.
കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഹൈദപക്ഷേ തന്റെ മകന് നല്ല വിദ്യാഭ്യാസം നകുന്നതി ശ്രദ്ധിച്ചു. മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയുംവാപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നകപ്പെട്ടുകൂടാതെപിതാവിന്റെ കൂടെനിന്ന് യുദ്ധതന്ത്രങ്ങ പഠിച്ചെടുക്കുന്നതിലുംഅഭിപ്രായങ്ങപ്രകടിപ്പിക്കുന്നതിലും ബാലനായ ടിപ്പു ഒരു പ്രത്യേക താപര്യം കാണിച്ചിരുന്നുവത്രെ. ഹൈദമലബാറിനെ ആക്രമിച്ചപ്പോബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തി പിതാവിനെ സഹായിക്കാനുണ്ടായിരുന്നുബാലനായിരിക്കുമ്പോ തന്നെ യുദ്ധതന്ത്രങ്ങളിലുംഭരണകാര്യങ്ങളിലും എന്തെന്നില്ലാത്ത ഒരു താപര്യം ഈ കുട്ടി പ്രകടിപ്പിച്ചിരുന്നു.
ഒന്നാം ആംഗ്ലോ-മൈസൂ യുദ്ധം1758  ഫ്രഞ്ച് അധീനതയിലായിരുന്ന സ്ഥലങ്ങളി കൂടി വാണിജ്യം തുടങ്ങാ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും അതിനായി അനുവാദത്തിനു വേണ്ടി ആക്കോട്ടിലെ നവാബിനെ സമീപിക്കുകുയും ചെയ്തു. എന്നാ നവാബ് ബ്രിട്ടീഷുകാരുടെ ഈ ആവശ്യം തള്ളിക്കളഞ്ഞുതുടന്ന് റോബട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാഷാ ആലം രണ്ടാമനെ ഇതേ ആവശ്യവുമായി സമീപിച്ചുഅവരുടെ ആവശ്യം ഷാ ഉടനടി അംഗീകരിക്കുകയും ചെയ്തു.
ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോ തന്നെ ടിപ്പു യുദ്ധങ്ങളി പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15വയസ്സുള്ളപ്പോ ആദ്യത്തെ ആംഗ്ലോ-മൈസൂ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതി ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767- കണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതി കാലാപ്പടയുടെ ഒരു വവിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലിബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദ അയച്ചത് ടിപ്പു സുത്താനെ ആയിരുന്നുഒരു രാജകുമാരനെപ്പോലെ തന്നെയാണ് നൈസാം ടിപ്പുവിനെ തന്റെ കൊട്ടാരത്തി സ്വീകരിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയി തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാ ടിപ്പു ആവശ്യപ്പെട്ടെങ്കിലുംബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തി തോവി മുന്നി കണ്ട പിതാവിനെ സഹായിക്കാ ടിപ്പുവിന് ഉട മടങ്ങേണ്ടി വന്നു. 1767  മംഗലാപുരത്ത് ബ്രിട്ടീഷുകാക്ക് സഹായങ്ങചെയ്തുകൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാപ്പടയുംആയിരം ആശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാ പിടിച്ചെടുക്കാ കഴിഞ്ഞുവെങ്കിലുംകോട്ട കീഴടക്കാ സാധിച്ചില്ലഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികവരെ അവക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദ കൂടെ ചേന്നതോടെ ബ്രിട്ടീഷുകാക്ക് പിടിച്ചു നിക്കാകഴിഞ്ഞില്ല. 1769 മാച്ചുവരെ നീണ്ടു നിന്ന യുദ്ധത്തി ഹൈദ വിജയിക്കുകയുംബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
മറാഠ-മൈസൂ യുദ്ധം1769 മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചുമറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണി നിന്നും തുരത്താഹൈദ ടിപ്പുവിനോട് നിദ്ദേശിച്ചു. പിതാവ് തന്നിലേപ്പിച്ച് വിശ്വാസം ടിപ്പു കാത്തു സൂക്ഷിച്ചു. എന്നാ യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം ഹൈദ യുദ്ധഭൂമിയി വെച്ചു തന്നെ ടിപ്പുവിനെ മദ്ദിക്കുകയുണ്ടായി. കുപിതനായ ടിപ്പു തന്റെ വാളുംതലപ്പാവും ഊരിയെറിയുകയും താ ഇനി ഇത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ഉണ്ടായിആ യുദ്ധത്തി മറാഠ ഹൈദഅലിയെ പരാജയപ്പെടുത്തി[8]. ശ്രീരംഗപട്ടണം മറാഠാ സൈന്യത്തി നിന്നും രക്ഷിക്കുക എന്നതായി മാറി ഹൈദരുടെ അടുത്ത ദൗത്യം. തന്റെ രാജ്യത്തെ മറാഠ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കിനിക്കാ ടിപ്പുവിനായില്ല. ടിപ്പുവും യുദ്ധരംഗത്തേക്കിറങ്ങി. എന്നാ കടലുപോലുള്ള മറാഠസേനയോടെതിരിടാ ടിപ്പുവിന്റെ 6000 ത്തോളം വരുന്ന കുതിരപ്പടയാളികക്കായില്ലടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോന്നുവെങ്കിലുംശത്രുസൈന്യത്തി സാരമായ നാശം വരുത്താഅദ്ദേഹത്തിനു കഴിഞ്ഞു.
മറാഠസൈന്യത്തിന് ആയുധ,ഭക്ഷണസാമഗ്രിക വന്നുകൊണ്ടിരുന്നത് പൂനെയി നിന്നുമായിരുന്നു. ആ പാതയി കാര്യമായ എതിപ്പ് അവക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിദ്ദേശപ്രകാരം ടിപ്പു, 4000 ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ,മറാഠസേനക്കുവേണ്ടി എത്തിയിരുന്ന സാധനസാമഗ്രിക പിടിച്ചെടുത്തുഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772 ഹൈദ മറാഠസേനയുമായി ഒത്തു തീപ്പിനു തയ്യാറായി. 1772  മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായ മറാഠയുടെ കയ്യി നിന്നും അവ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങ തിരിച്ചു പിടിക്കാ ഹൈദതീരുമാനിക്കുകയും ടിപ്പുവിനെ അതിന്റെ ചുമതല ഏപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങ ടിപ്പുവന്റെ ഊജ്ജ്വസ്വലതയ്ക്കു മുന്നി നിസ്സാര ദിവസങ്ങകൊണ്ടു മൈസൂരിന്റെ അധികാരത്തിതിരികെ വന്നു. കൂടാതെബെല്ലാരി പോലുള്ള സമ്പന്ന പ്രദേശങ്ങ കീഴടക്കുന്നതിലുംടിപ്പു തന്റെ പിതാവിനെ സഹായിച്ചു.
രണ്ടാം ആംഗ്ലോ-മൈസൂ യുദ്ധം1780 ജൂലൈ 20 ന് ഹൈദ അലികരീം എന്ന മകനെ പോട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവ ജനറ ബെയ്ലിയേയുംറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു. ഈ നീക്കത്തെക്കുറിച്ച് മുകൂട്ടി അറിഞ്ഞ ഹൈദ ജനറ ബെയ്ലി മറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. കൊത്താലിയാ നദിയുടെ തീരത്തുവെച്ചു നടന്ന യുദ്ധത്തി ടിപ്പു ബെയ്ലിയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
മലബാറിലേക്ക്1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാ മാഹിയിലെ ഫ്രഞ്ച് കോട്ടയുംഅതിനെതുടന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സദാ ഖാ തന്റെ പരാജയത്തി വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദ മുഖ്ദും അലിയെ മലബാ തീരത്തേക്ക് അയച്ചുഎന്നാ കേണ ഹംബസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തി നിരാശനായ ഹൈദ മലബാറിലെ സ്ഥിതിഗതികനിയന്ത്രണത്തിലാക്കാ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബസ്റ്റോണിനെ പിന്തുടന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും,ഹംബസ്റ്റോ അവിടം വിട്ടിരുന്നു. നിരാശ്ശനാകാതെ ടിപ്പു അവരെ പിന്തുടന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടുപക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നുഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും,ഫലവത്തായിരുന്നില്ല. ഹംബസ്റ്റോണിനെ സഹായിക്കാകേണ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേന്ന പിതാവിന്റെ മരണവാത്ത ടിപ്പുവനെ തക്കാലം ഈ ആക്രമണത്തി നിന്നും പിന്തിരിപ്പിച്ചു.
ഹൈദരുടെ മരണംഅധികാരം1782-ഡിസംബ-7 ന് ഹൈദരലി മരണമടഞ്ഞുഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിബ്രിട്ടീഷുകാക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തി അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീപ്പിനു തയ്യാറാവണെമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല,ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തി രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖക പറയുന്നുതന്റെ മരണശേഷം,ടിപ്പുവിനെ നിങ്ങ എന്നെ പിന്തുണച്ചതുപോലെ സേവിക്കണം എന്ന് ഹൈദ മരണത്തിനു തൊട്ടുമുമ്പായി വിശ്വസ്ത സേവകരോട് ആവശ്യപ്പെട്ടു. ടിപ്പു മലബാറി നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാ ഇവ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദ മരിക്കുമ്പോശ്രീരംഗപട്ടണത്തിലുള്ള ഖജനാവി ഏതാണ്ട് മൂന്നുകോടിയോളം രൂപയുംസ്വണ്ണവുംരത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ട ആ ഖജനാവ് കൈക്കലാക്കി. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതി ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്വമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്.
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയി സാമ്രാജ്യത്ത്വ വികസനത്തിറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാ ടിപ്പു സുത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയി പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവഅദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.
സാമ്രാജ്യ വികസനം:കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങ ഹൈദരലിയേയും തുടന്ന് ടിപ്പു സുത്താനെയും ഇങ്ങോട്ട് ആകഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തി പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിത്ത് നിക്കാ പരമ്പരാഗത യുദ്ധമുറക അനുവത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാക്ക് ശേഷിയില്ലായിരുന്നു.
കേരളത്തി ആദ്യമായി ഭൂനികുതി ഏപ്പെടുത്തിയത് ടിപ്പുസുത്താനാണ്സാമൂതിരിയോടു ടിപ്പു നികുതി ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നി കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] സാമൂതിരിവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തി ഗുരുവായൂ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അ‌‌മ്പലപ്പുഴ പാത്ഥസാരഥി ക്ഷേത്രത്തി കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമശിക്കപ്പെടാറുണ്ട്എന്നാപ്രധാന വിഗ്രഹം നിലവറയി ഒളിച്ച് വെച്ച്ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു.
മുമ്പ് പിതാവ് ഹൈദ അലിയുടെ മുന്നി തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാ ഏതാനും ചില വടക്ക പട്ടണങ്ങളിലൊഴികെ തിരുവിതാംകൂറി പ്രവേശിക്കാ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തി വനാശനഷ്ടമുണ്ടാവുകയും തുടന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വമ്മ രാജയുടെ മന്ത്രിമുഖ്യ പെരിയാറ്റി ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്.
സഞ്ചാരപാതകളുടെ വികാസംടിപ്പു സുത്താന്റെ ആക്രമണംകേരളത്തിലേക്കുള്ള പാതകളുടെ വികാസത്തി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു. ഇപ്പോ ദേശീയപാത 212 ആക്കി മാറ്റിയ സുത്താ ബത്തേരി -മൈസൂ റോഡ് വാഹന ഗതഗതത്തിനു പറ്റിയ രീതിയി പുന നിമ്മിച്ചത് ടിപ്പു സുത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.
യുദ്ധതന്ത്രങ്ങഇരുമ്പുകവചമുള്ള റോക്കറ്റുക ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുത്താനാണ്. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂ(1780)പൊളില്ലൂ (1780) സെപ്റ്റംബ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്മു ഇന്ത്യ രാഷ്ട്രപതി എ.പി.ജെ. അബ്ദു കലാം ബ്രിട്ടനിലെ വൂവിച്ച് റോടുണ്ട മ്യൂസിയത്തി ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.പാക്കിസ്ഥാ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ